Translate

Friday, November 18, 2011

കനല്‍



 
വ  ളര്‍ത്തുമകന്‍ അശ്രഫ് എന്നഅക്കുവിന്റെയ്  ചോദ്യങ്ങള്‍ക്ക് പകുതി


കേട്ടും കേള്കാതെയും ഉത്തരം നല്‍കി പിന്നിലെ  കാര്‍ സീറ്റി ലേക്ക്    ഒന്നുകൂടി 



ചാരിയിരുന്നു,  രണ്ടു ദിവസത്തെ  വിമാനത്തിനുള്ളിലെ  തന്റഇടുങ്ങിയ   



വാസം ശരീരമാകെഒന്നു  ലചിരുന്നൂ   നീണ്ടു നിവര്ന്നുള്ള ഒരു കിടപ്പ്



തനിക്കാവശ്യമാണെ ന്നു ശരീരം നിരന്തരം എന്നെ  ഓര്മ



പെടുത്തിക്കൊണ്ടിരുന്നു കൂടാതെ പുറത്തു നിന്ന് അടിച്ചു കയറുന്ന  ഇളം കാറ്റ്



എന്റെ മിഴികളേ ഉറ ക്കത്തിന്റെയ് മാസ്മരിക വലയത്തിലേക്ക് തള്ളി



യിടുന്നത്  പോലെ ,മയക്കം കണ്ണുകളില്‍  തഴുകുബോഴും  . പലവിധ ചിന്തകള്‍


മനസിനെ മഥിച്ചുക്കൊണ്ടിരുന്നു.  മനസിനെ നിയന്ത്രി ക്കാന്‍ നന്നേ പാടുപെട്ടു  ,




ഇപ്പോഴുള്ള ഈ വരവ് ഒറ്റയ്ക്ക് വരേണ്ടിയി യിരുന്നില്ലെന്ന് മനസ് മന്ദ്രിച്ചു,

,
        ചേച്ചിയമ്മേ  ,ഒന്ന് പുറത്തേക്ക് നോക്കിയേ,

അക്കു വിന്റെ ചോദ്യം കേട്ട്    മുഖത്തേക്ക്   പാറിവ  ന്ന അ നുസരണയില്ലാത്ത 

മുടികളേ മാ ടിയൊതുക്കി ഒന്ന്ക്കൂടി  നിവര്‍ന്നിരുന്നു  ,കണ്ണുകള്‍ 



ഇറുക്കിയടിച്ചു കിടക്കാനാണ് തന്റെ താപ്ലര്യമെന്നു വിളിച്ചു പറയാന്‍ തോന്നി



.ത ന്റെ വരവിന്റെ ഉദേശം അവനെയും അറിയിച്ചിരുന്നില്ല നശി


ച്ചുപോകുന്ന നാഥനില്ല കളരിയായ   വക്കീലാ പ്പീസിന്റെ നേടും തൂണെ ങ്കിലും



ഒരു  ഓര്മ യ്ക്കിരിക്കട്ടെയ് എന്നുകരുതി  അധികാരത്തിനുള്ള വടംവലികള്‍


 മത്സരവും ഒഴിവാക്കണമെന്നും മനസ്സില്‍ ക്കരുതിയി റങ്ങി പുറപെട്ടു 


,അവനെന്തോ ചോദിച്ചത്തിനു മറുപടിയെന്നവണ്ണം  അതിനിടെ അവനോടു,

   
 ഓ!കുട്ടി  മനോഹരമായിരിക്കുന്നു എന്നുത്തരവും   നല്‍കി,
          ,,
          കാലത്തിന്റെ  മാറ്റങ്ങള്‍ നോക്കിക്കണ്ടു ,-നല്ല ക്കാര്യം -ഇടിഞ്ഞു


വീഴാറായ മലകളെ അവിടവിടേ  കരിങ്കല്‍  ഭിത്തികളാല്‍ ഉറപ്പിച്ചു



നിര്‍ത്തിയിരിക്കുന്നു ,കാലങ്ങള്ക്കുമുന്പ് വയനാടെന്‍ ചുരം ഇറങ്ങുന്നത്ല്


ദുഷ്ക്കരമായിരുന്നു ,ആകെയുണ്ടായിരുന്ന ചുവന്ന നിറത്തിലുള്ളതും പച്ച



നിറത്തില് മുള്ള ബസുകള്‍ യഥാ ക്രമം സര്ക്കാര് ബസ് ,പ്രൈവറ്റ് ബസ്



എന്നിങ്ങനെ ത്തരംതിരിച്ചിരുന്നു .അന്നത്തെ ഡ്രൈവര് സാറിന്റെ  വളയം


തിരിക്കല്‍ കാണുമ്പോള്‍ സക ല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു




പേടിച്ചരണ്ടിരുന്നിട്ടുണ്ട്,ഇ ന്നെന്റെയ് കുട്ടിയുടെ വളരെ ലാഘവത്തോട് ക്കൂടി 



യുള്ള  പാട്ടിന്റെ താള ക്രമത്തിനനുസരിച്ചു   ശകടത്തിനെ നിയന്ത്രിക്കുന്ന



വളയങ്ങലുമായുള്ള കൈകളുടെയ് ചലനം കാണാന്‍ നല്ല  കൌതുകം തോന്നി .


,മണിക്കൂറുകള്‍ ഏറെ കഴിഞ്ഞില്ലകുന്നിന്‍ നെറുകയിലുള്ളഞങ്ങളുടെ


നാട്ടിലെത്തി   .

                        "
ഒന്ന് ആപീസില്‍ കയറിയിട്ട് പോകാം"


അവന്‍ മൊഴിഞ്ഞു പ്രതീക്ഷികാതെയുള്ള എന്നിലെ വരവ് നിയമ


പാലക്ന്മാരായ കുട്ടികളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ട്ടിചിരിക്ക്ണം ,ഇടയ്ക്കിടെ


അവരുടെ ആവര്‍ത്തിച്ചുള്ള ഫോണ്‍ വിളികളില്‍ നിന്നും അതു ഞാന്‍


മനസിലായിരുന്നു .ഇനി ആരെങ്കിലും  അവകാശികളായി വന്നെങ്കിലോ ,


ഒഴിച്ചിട്ടു പോയ   സ്ഥാനമാന ങ്ങള്‍ മക്കള്‍  അപഹരിചാലോ എന്നുള്ള മനുഷ്യ


സഹജമായ ഭയം .,ഒന്നേ നോക്കിയുള്ളൂ ആളൊഴിഞ്ഞ കറങ്ങുന്ന കസേര



എന്നേ നോക്കി കൊഞ്ഞലം കുത്തി ,,കൈയില്ലുള്ളത് വിട്ടു  വലിയ നേട്ടങ്ങള്‍


മാനങ്ങള്‍ കൊയ്യാന്‍ പോയ നിനക്കെന്തുസംഭവിച്ചു  എന്ന്



ചോദിക്കുന്നത് പോലെ,,വൈകുന്നേരങ്ങളില്‍ :


       :വായിനി കുറച്ചു റസ്റ്റ്‌ എടുക്കാം 


    ""കണവന്റെയ് കൈയും പിടിച്ച നമുക്ക് പുറത്തേക്ക് പോകാം ,


എന്ന് പറഞ്ഞിരുന്ന നാളുകള്‍ മനസിനെ നൊമ്പരപ്പെടുത്തി  ഏറെ നേരം



നില്‍ക്കാനായില്ല ,,നാളെ വീണ്ടും കാണണമെന്നുള്ള  വാഗ്ദാനവും നല്‍കി


പഴയവീട്ടിലെക്കുള്ള    ചവിട്ടി പടികള്‍ ചാടിയിറങ്ങി   ,തുരുബിച്ച ഗേറ്റ്  കടകട


ശബ്ദതോടെയ്  പതുക്കെ തുറന്നു,തന്റെ   കൈകളാലേ വെള്ളംകോരി   നട്ടു



നനച്ച   ചെമ്പക   മരം  ഒട്ടുമാവ് എല്ലാം ഒട്ടും താലോലിക്കാതെ  തന്നേയ് വലിയ


മരങ്ങളായി തണല്‍ മരം പോലെ മുറ്റത്തിന് ചുറ്റിനും അലങ്കാരമായി വളര്‍ന്നത്‌


ക്കണ്ടാപ്പോള്‍ മനസൊന്നു കുളിര്‍ത്തു ,,എന്നേ കണ്ട ആഹ്ലാധതിമര്‍പ്പില്‍ തീരെ 


പരിഭ്രമമിലാതേത്തന്നെ  എന്നേ നോക്കി  അവര്‍ തല യോന്നാട്ടിയോ  ?? ,


മനുഷ്യരില്‍ ഇല്ലാത്ത  സ്നേഹം കൂടുതല്‍ഇ വയക്കുതന്നേ  ,മനസിലോര്‍ത്തു


ഉമ്മരപടിയിലേക്ക് കാലെടുത്തുവെയ്ക്കവേയ്

,

 നാണം കുണുങ്ങിയായ അക്കുവിന്റെയ്   പ്രിയതമയും മക്കളും ഓടിയെത്തി


സ്വീകരിച്ചിരുത്തി. പ്രിയതമയുടെ ഒക്കത്ത് പറ്റിചെര്‍ന്നിരുന്നുക്കൊണ്ട് ചുമന്ന


ചുണ്ടുള്ള കൊച്ചു സുന്ദരി അമ്മയുടെ ചെവിയിലെന്തോ അടക്കം പറഞ്ഞു

               

 "ഉമ്മ ഇതു സാലി ചേചി യാ ,,???,

 
,അവള്‍ പറയുന്നത് കേട്ട് കുഞ്ഞും എന്നെ അങ്ങനെ വിളിക്കാനായി ശീലിചെന്ന്

തോന്നി



                                ആണല്ലോ വാവേ


അവള്‍ ക്കൂടി ചേര്‍ത്തു ,ഞാന്‍ നീട്ടിയ മുട്ടായി മടിച്ചു  മടിച്ചവള്‍



കൈവശമാക്കി എന്നിട്ടവള്‍ അമ്മയുടെ ഒക്ക്ത്തു  നിന്നിരങ്ങിയോടി ഒരിടത്തു



ഇരിപ്പുറപ്പിച്ചു.ഞാന്‍ കൊടുത്ത   പൊതികള്‍ ആ കുഞ്ഞുവിരലാല്‍



ഓരോന്ന്നായി അഴിക്കാന്‍ തുടങ്ങി ,മക്കളുടെ കുട്ടിക്കാലം അതെന്നെ



ഓര്‍മപ്പെടുത്തി

         

"ചേച്ചിയമ്മയുടെ മുറിഇന്നലെ മുതല്‍ ഇവള്‍  വൃത്തിയാ യാക്കുകയായിരുന്നു


-അക്കു  .

       
,

എന്ന്നാല്‍



ഞാന്‍ മുറിയിലിരിക്കാം

                     

 അങ്ങോട്ടേയ്ക്ക് ഞാന്‍     നടന്നു .




മുറികളി ലേക് കയറിയ എന്റെ കരളൊന്നു പിടഞ്ഞു. ഞാന്‍   ,പഴയതുപോലെ



ഒരുക്കിയിടാറുള്ള അതെ രീതിയില്‍  മുറികള്‍ അലങ്കരിച്ചു വെച്ചിരിക്കുന്നു


,


എന്റെ  നിയട്ന്ത്രണം നഷ്ട്ടപെട്ടു , അവര്‍ 



തന്ന മധുര പാനീയങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയോ ??വയ്യ  ഒരുനിമിഷം 


എനിക്കിവിടെ ഒറ്റയ്ക്ക് തങ്ങാന്‍ വയ്യ , അവരെയുംവിളിച്ചു നാളെ മടക്ക 



ടിക്കെറ്റ്നേരെത്തെ പോയി ത രപെടുത്തനമെന്ന   ദൃഡ നിശ്ചയ ത്തോടെ   



അടുത്തുള്ള സഹോദരിയുടെ വീട്ടിലേക്കു  യാത്ര യായി ,

No comments:

Post a Comment